കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്
മലപ്പുറം പൊന്നാനി വെളിയംങ്കോട് എരമംഗലം : മൂന്ന് ഇടങ്ങളിലായി കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. എരമഗലം,താഴത്തേൽപടി,പുഴക്കര എന്നിവിടങ്ങളിലായി 17 പേർക്കും,12 വളർത്തു മൃഗങ്ങൾക്കുമാണ് കടിയേറ്റത്. പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ പൊന്നാനി താലൂക് ആശുപത്രിയിലും,എരമ ഗലം സ്വദേശികളെ മലങ്കര ഹോസ്പിറ്റലിലും,തിരൂർ ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചു.
One thought on “കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്”
Leave a Reply to എൽദോ Cancel reply
More Stories
തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ: ടി സിദ്ധിഖ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു...
പാചക വാതക ക്ഷാമം: എൽ.ഡി.എഫ്. പോസ്റ്റോഫീസുകളിലേക്ക് മാർച്ച് നടത്തി.
കൽപ്പറ്റ: പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി. മുന്നറിയിപ്പ് കിട്ടിയിട്ടും പ്രതിസന്ധി...
നഴ്സുമാരുടെ സമരത്തിന് ഐ.എൻ.ടി.യു.സി.യുടെ പിന്തുണ
കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി....
വയനാട് തുരങ്കപാത: മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ
മേപ്പാടി : കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ടത്തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയിൽ മുഖ്യമന്ത്രി...
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ്...
വയനാട് ടൗൺ ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങൾ തുടങ്ങി: ദുരന്ത ബാധിതരിൽ ഒരു വിഭാഗം പ്രതിഷേധത്തിൽ
. കൽപ്പറ്റ : മുണ്ടക്കൈ - ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം...
വനം വകുപ്പിന് വനത്തിന് പുറത്തു ഒരു അധികാരവും കൊടുക്കരുത് ജനവാസ മേഖലയിൽ വരുന്ന ഏതു ജീവിയെയും ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റണം