കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്സൂസില്‍നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി രൂപയുടെ സമ്മാനത്തുകയാണ് ഇന്ത്യക്കാര്‍ നാട്ടിലെത്തിച്ചത്. 2 കോടി മുതല്‍ 44 കോടി രൂപ വരെയുള്ള മികച്ച സമ്മാനങ്ങള്‍ നേടിയ 17 ഇന്ത്യക്കാരുണ്ട്. ഇതുകൂടാതെ അതില്‍ കുറഞ്ഞ തുകയുടെ സമ്മാനം നേടിയവരുമുണ്ട്.
102ാമത് നറുക്കെടുപ്പില്‍ 44 കോടി നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദലിപ്, 57ാമത്തെ നറുക്കെടുപ്പില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 22 കോടി നേടിയ തിനകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ വിജയികള്‍. പ്രവാസത്തില്‍നിന്ന് വിടപറഞ്ഞ് നാട്ടില്‍ ഒരു അത്യാധുനിക വീട്ടില്‍ താമസിക്കുക എന്നതായിരുന്നു ഹിമാചല്‍ പ്രദേശുകാരനായ ദലിപിന്റെ ഏറ്റവും വലിയ ആഗ്രഹം. മഹ്സൂസിലൂടെ തന്റെയും കുടുംബാംഗങ്ങളുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മഹ്സൂസിലൂടെ വിജയിക്കുന്നതുവരെ ഞാന്‍ കണ്ട ഏറ്റവും വലിയ തുക ഇരുപതിനായിരം രൂപ ആയിരുന്നെന്ന് തമിഴ്നാട്ടുകാരനായ തിനകര്‍ പറയുന്നു. മഹ്സൂസിന്റെ 21ാമത് കോടീശ്വരനാണ് ഇദ്ദേഹം. നിര്‍ധനരായ കുറച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത തിനകര്‍ തന്റെ ഗ്രാമത്തിലെ സ്ക്കൂള് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി തനിക്കുകിട്ടിയ തുക ചെലവഴിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...