മാനന്തവാടി:
കേരള അതിർത്തിയായ കർണാടകത്തിലെ ഗോണിക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.
ഇന്നലെ വൈകിട്ട് 4ന് ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റിൽ വച്ചാണ് സംഭവം. മധുവിൻ്റെയും വീണകുമാരിയുടെയും മകൻ ചേത്തൻ (18), രാജു ( 65) എന്നിവരാണ് മരിച്ചത്. ഉൺസൂർ അൻഗോട്ട സ്വദേശികളായ ഇരുവരും ബന്ധുക്കളാണ്.
. ‘ഗോണിക്കുപ്പ താലൂക്ക് ആശുപത്രിയിലാണ് ജഡം. ഹുൻസൂർ പഞ്ചവള്ളിയിൽ നിന്ന് കാപ്പി പറിക്കാൻ വന്ന കുടുംബത്തോടൊപ്പം എത്തിയതാണ് ചേതൻ. ചേതൻ്റെ മരണവിവരമറിഞ്ഞെത്തിയതായിരുന്നു രാജു. പിന്നീട് രാജുവും കടുവയുടെ ആക്രമണത്തിനിരയായി.
കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടെ പുറകിലൂടെ വന്ന കടുവ പൊടുന്നനെ ചേതനെ അക്രമിക്കുകയാരുന്നു. ആളുകൾ അലറിക്കരയുന്നതിനിടെ കുട്ടിയുടെ ഒരു കാലുമായി കടുവ വനത്തിലേക്ക് മറഞ്ഞു. ചേതനെ അന്വേഷിച്ച് പോയ അച്ചൻ മധു തലനാരിഴക്കാണ് അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
രണ്ട് പേർ കടുവയുടെ ആക്രമണത്തിൽ മരിച്ചതിൽ പ്രതിഷേധിച്ച്
നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. .
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...