കോട്ടയം:
ഹോട്ടലിൽനിന്നു
ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ
കോളജിലെ നേഴ്സ് രശ്മി രാജ് (33) മരിച്ച
സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധം.
ഹോട്ടലിലേക്ക് മാർച്ച് നടത്തിയ
ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ
അടിച്ചുതകർത്തു. സിസിടിവി ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. പരിശോധനകൾ കാരണമെന്നാരോപിച്ചായിരുന്നു
ക്യാമറകളും
ഹോട്ടലിനു മുന്നിൽ സ്ഥാപിച്ചിരുന്ന
കോട്ടയം
സംക്രാന്തിയിലുള്ള പാർക്ക്
ഹോട്ടലിനു (മലപ്പുറം കുഴിമന്തി) നേരെയാണ്
പ്രതിഷേധം.
നഗരസഭ
നടത്താതിരിക്കുന്നതാണ് ഇത്തരത്തിൽ
മരണമുണ്ടാവാൻ
ഡി.വൈ.എഫ്.ഐ മാർച്ച്.
സംക്രാന്തിയിലെ മലപ്പുറം
ഹോട്ടലിൽ നിന്ന്
ഭക്ഷണം
കുഴിമന്തി
കഴിച്ചവർക്ക്
അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ
കാര്യമായ
നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം
കഴിച്ചതിനെത്തുടർന്നാണ്
രോഗബാധയുണ്ടായത്.
രശ്മിക്കു
അൽഫാമും
കുഴിമന്തിയും കഴിച്ച്
ഒരു
മണിക്കൂർ
കഴിഞ്ഞപ്പോൾ
വയറിളക്കവും
ഛർദിയും
തുടർന്ന്
അനുഭവപ്പെട്ടു.
ആദ്യം സ്വകാര്യ
ആശുപത്രിയിൽ
പ്രവേശിപ്പിച്ച
രശ്മിയെ
ആരോഗ്യനില മോശമായതിനെത്തുടർന്ന്
ഞായറാഴ്ച
കോട്ടയം
മെഡിക്കൽ കോളജ്
പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു.
ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്നു
ദിവസമായി
ആരോഗ്യനില
അതീവ
ഗുരുതരമായിരുന്നെന്നും
ആന്തരിക
അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ്
മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...